നിയമം നിലവില്‍ വന്നതോടെ സ്വവര്‍ഗ്ഗ ദമ്പതികള്‍ നേരിടുന്ന വലിയ അസമത്ത്വമാണില്ലാതാകുന്നതെന്ന് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ് പറഞ്ഞു
2007-ല്‍ മായാ ഗുരുങ്ങുള്‍പ്പെടെയുളളവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് നേപ്പാള്‍ സുപ്രീംകോടതി സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ നിയമത്തിലെ തടസങ്ങള്‍ ചൂണ്ടിക്കാട്ടി വിവാഹം രജിസ്റ്റര്‍ ചെയ്യാനുളള അപേക്ഷകള്‍ കീഴ്‌ക്കോടതികള്‍
സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ഫെബ്രുവരി 15നകം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.
സ്വവര്‍ഗ വിവാഹം അംഗീകരിക്കുന്നതിന് വേണ്ടി നടത്തിയ വോട്ടുടുപ്പില്‍ 82 അംഗങ്ങളാണ് അനൂകൂലമായി വോട്ട് ചെയ്തത്. 2017 - ല്‍ അന്നത്തെ പ്രസിഡന്‍റ് മിഷേൽ ബാച്ചലെറ്റിന്‍റെ പിന്തുണയോടെയാണ് സ്വവര്‍ഗ വിവാഹത്തിന് വേണ്ടി ആദ്യമായി ബില്ല് അവതരിപ്പിക്കുന്നത്. എന്നാല്‍ വ്യക്തക്കുറവ് മൂലം ബില്ല് മടക്കിയയക്കുകയായിരുന്നു.
എല്‍. ജി. ബി. ടി. ക്യൂ ബന്ധങ്ങളുടെ മൂല്യം തിരിച്ചറിയാനും അംഗീകരിക്കാനും ഈ മുന്നേറ്റവുമായി സഹകരിച്ച മെത്തഡിസ്റ്റുകളോട് ഞങ്ങള്‍ നന്ദിയുളളവരാണ്. എന്നാല്‍ ഈ തീരുമാനത്തെ അംഗീകരിക്കാത്തവരും ഇനിയും സഭയോട് സഹകരിച്ച് പ്രവര്‍ത്തിക്കണം എന്നും അദ്ദേഹം പറഞ്ഞു.